|
1 |
| -ഈസോപ്പ് കഥകള്‍ പ്രായദേശകാല ഭേദമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന ഈ കഥകൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. |
2 |
| -ഇസോപ്പ്,കഥകളെഴുതിയിരുന്നില്ല. |
| 1 | +ഈസോപ്പ് കഥകള്‍ പ്രായദേശകാല ഭേദമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന ഈ കഥകൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് |
| 2 | +ഇസോപ്പ്,കഥകളെഴുതിയിരുന്നില്ല |
3 | 3 | അദ്ദേഹം അവ പറയുകയും പ്രസംഗിക്കുകയും ചെയ്യുകയായിരുന്നുവത്രെ
|
4 |
| -സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ, ഈസോപ്പ് എന്ന ലേഖനത്തിൽനിന്ന് ഉദ്ധരിച്ചത്. |
5 | 4 | ചെന്നായും ആട്ടിന്‍ കുട്ടിയും
|
6 | 5 | വവ്വാലും കീരികളും
|
7 | 6 | കഴുതയും പുൽച്ചാടികളും
|
|
45 | 44 | അഹങ്കാരിയായ പൂവന്‍ കോഴി
|
46 | 45 | ചങ്ങാതിയെ അറിഞ്ഞാല്‍ ആളെയറിയാം
|
47 | 46 | ജാത്യാലുള്ളത് എന്നും കാണും
|
48 |
| -പാമ്പിനു പാലുകൊടുത്താലും... |
| 47 | +പാമ്പിനു പാലുകൊടുത്താലും |
49 | 48 | കൈനോട്ടക്കാരൻ
|
50 | 49 | കാക്ക കുളിച്ചാല്‍ കൊക്കാവില്ല
|
51 | 50 | മുളയിലറിയാം വിള
|
|
66 | 65 | അവന്‍ ആട്ടിന്‍ കുട്ടിയെ സമീപിച്ചു ഇപ്രകാരം പറഞ്ഞു
|
67 | 66 | എടാ കുഞ്ഞേ! കഴിഞ്ഞ വർഷം നീ എന്നെ അപമാനിച്ചില്ലേ?
|
68 | 67 | ആട്ടിന്‍ കുട്ടിയാകട്ടെ വ്യസനപ്പെട്ടുകൊണ്ട് മൊഴിഞ്ഞു
|
69 |
| -ഞാന്‍ ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. |
| 68 | +ഞാന്‍ ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ |
70 | 69 | കഴിഞ്ഞ വർഷം ഞാന്‍ ഉണ്ടായിരുന്നില്ല
|
71 | 70 | ചെന്നായ് ആരോപണം മാറ്റി
|
72 | 71 | ഞാന്‍ ഇരപിടിക്കുന്ന മേച്ചില്‍ പുറങ്ങളിലാണ് നീ മേയുന്നത്
|
|
78 | 77 | പാലു മാത്രമാണ് എനിക്കു ഭക്ഷണവും പാനീയവും
|
79 | 78 | ആട്ടിന്‍ കുട്ടി ഉണർത്തിച്ചു
|
80 | 79 | ഇതോടെ ആരോപണങ്ങള്‍ മതിയാക്കിയ ചെന്നായ് ആട്ടിന്‍ കുട്ടിയെ കൊന്നു ശാപ്പിട്ടു കൊണ്ട് പറഞ്ഞു
|
81 |
| -എന്റെ ആരോപണങ്ങൾക്കെല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം. |
| 80 | +എന്റെ ആരോപണങ്ങൾക്കെല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം |
82 | 81 | എന്നാലിന്നു അത്താഴപ്പട്ടിണി കിടക്കാന്‍ എനിക്കുദ്ദേശമില്ല
|
83 | 82 | ഗുണപാഠം: ദ്രോഹികൾക്ക് ഉപദ്രവിക്കാന്‍ എപ്പോഴും ന്യായങ്ങളുണ്ടാവും
|
84 |
| -മരത്തില്‍ നിന്നും താഴെ വീണ ഒരു വവ്വാല്‍ അകപ്പെട്ടത് ഒരു കീരിയുടെ കൈകളിലാണ്. |
85 |
| -തന്നെ കൊല്ലരുതെന്ന് അവന്‍ കിരീയോട് കേണപേക്ഷിച്ചു. |
| 83 | +മരത്തില്‍ നിന്നും താഴെ വീണ ഒരു വവ്വാല്‍ അകപ്പെട്ടത് ഒരു കീരിയുടെ കൈകളിലാണ് |
| 84 | +തന്നെ കൊല്ലരുതെന്ന് അവന്‍ കിരീയോട് കേണപേക്ഷിച്ചു |
86 | 85 | അപേക്ഷ നിരസിച്ചുകൊണ്ട് കീരി പറഞ്ഞു
|
87 | 86 | എല്ലാ പക്ഷികളും എന്റെ ജന്മ ശത്രുക്കളാണ്
|
88 | 87 | അയ്യോ ഞാന്‍ പക്ഷിയല്ല ഞാനൊരെലിയാണ്
|
|
97 | 96 | അതു പോലെ ശ്രുതിമീട്ടാന്‍ അവനു പൂതിയായി
|
98 | 97 | എന്തു ഭക്ഷണം കഴിച്ചിട്ടാണ് ഇത്രയും മാധുര്യമാർന്ന സ്വരം ലഭിക്കുന്നതെന്നവന്‍ പുൽച്ചാടികളോട് തിരക്കി
|
99 | 98 | പ്രഭാത മഞ്ഞു തുള്ളികള്‍ മാത്രമാണ് തങ്ങള്‍ കഴിക്കുന്നതെന്നവര്‍ പറഞ്ഞപ്പോള്‍ ആ ഭക്ഷണം മാത്രം കഴിക്കാന്‍ കഴുത തീരുമാനിച്ചു
|
100 |
| -അധികം താമസിയാതെ വിശന്നു ചാവുകയും ചെയ്തു. |
101 |
| -ഗുണപാഠം: ചേരാത്തത് തിരഞ്ഞെടുത്താല്‍ ആപത്തു നിശ്ചയം. ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിന്റെ ദേഹത്തേക്ക് എന്തോ ഒരു സാധനം വീണതായി തോന്നി അവന്‍ ഉറക്കം ഉണർന്നു |
| 99 | +അധികം താമസിയാതെ വിശന്നു ചാവുകയും ചെയ്തു |
| 100 | +ഗുണപാഠം: ചേരാത്തത് തിരഞ്ഞെടുത്താല്‍ ആപത്തു നിശ്ചയം |
| 101 | +ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിന്റെ ദേഹത്തേക്ക് എന്തോ ഒരു സാധനം വീണതായി തോന്നി അവന്‍ ഉറക്കം ഉണർന്നു |
102 | 102 | ഒരെലിയായിരുന്നു അബദ്ധത്തില്‍ സിംഹത്തിന്റെ ദേഹത്തേക്ക് വീണത്
|
103 | 103 | നിദ്രാഭംഗം മൂലം ക്ഷുഭിതനായ സിംഹം എലിയെ ഞെക്കിക്കൊല്ലാന്‍ ഒരുങ്ങി
|
104 | 104 | പ്രാണരക്ഷാർഥം മൂഷികന്‍ കേണു
|
|
115 | 115 | എന്നിട്ട് അവന്‍ സിംഹത്തോടായി പറഞ്ഞു
|
116 | 116 | എന്നെക്കൊണ്ട് ഉപകാരമുണ്ടാകുമെന്ന് ഞാന്‍ പണ്ടു പറഞ്ഞപ്പോള്‍ അങ്ങ് പരിഹസിക്കുകയായിരുന്നല്ലോ
|
117 | 117 | ഇപ്പോള്‍ താങ്കൾക്ക് പ്രത്യുപകാരം ചെയ്യാന്‍ നിസ്സാരനായ എനിക്ക് സാധിച്ചിരിക്കുന്നു
|
118 |
| -ഗുണപാഠം: ആരെയും നിസ്സാരന്മാരായി കരുതരുത് |
| 118 | +ഗുണപാഠം: ആരെയും നിസ്സാരന്മാരായി കരുതരുത് |
0 commit comments